SignIn
Kerala Kaumudi Online
Saturday, 27 July 2024 5.24 AM IST

വരുന്നു ഇന്ത്യൻ ആർച്ചീസ്

the-archies

റിവർഡെയ്ൽ.... ന്യൂയോർക്കിലെ ഒരു സാങ്കല്പിക പട്ടണം. ഇവിടെയാണ് പ്രശസ്തമായ ആർച്ചി കോമിക്സിലെ കഥാപാത്രങ്ങൾ ജീവിക്കുന്നത്. ആർച്ചി ആൻഡ്രൂസ് എന്ന ഗിറ്റാറിസ്റ്റ് പയ്യന്റെയും കൂട്ടുകാരുടെയും കഥപറയുന്ന റിവർഡെയ്ൽ. റിവർഡെയ്‌ലിനും ആർച്ചിയ്ക്കും ഒരു ഇന്ത്യൻ മേക്കോവർ നൽകി സോയ അക്തർ സംവിധാനം ചെയ്ത ' ദ ആർച്ചീസ് " എന്ന ബോളിവുഡ് ചിത്രം ഡിസംബർ 7ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ, ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ശ്രീദേവിയുടെ മകൾ ഖുഷി കപൂർഎന്നീ സ്റ്റാർ കിഡ്സിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിലാണ് ആർച്ചീസിനെ ഉറ്റുനോക്കുന്നത്. യഥാർത്ഥ ആർച്ചി കോമിക്സിലെ കഥാപാത്രങ്ങളെ ആഗ്ലോ ഇന്ത്യൻ പതിപ്പായാണ് സോയ അക്തർ അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ആർച്ചി ആൻഡ്രൂസ് ( അഗസ്ത്യ ), ബെറ്റി കൂപ്പർ ( ഖുഷി ), വെറോണിക്ക ലോഡ്ജ് ( സുഹാന ) തുടങ്ങിയവരെ അതേ പേരിൽ തന്നെ അവതരിപ്പിക്കുന്നു.
1960കളുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ കൗമാരക്കാരുടെ സൗഹൃദവും പ്രണയവും കലഹവും സ്വാതന്ത്ര്യവുമൊക്കെ ഇടകലർന്നിരിക്കുന്നു. കോമിക്സിലെ പോലെ പാട്ടുകളും ആർച്ചീസ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. ചിത്രത്തെ പറ്റിയുള്ള വാർത്തകൾക്കിടെ ഉയരുന്ന ചോദ്യമാണ് ആരാണ് ആർച്ചി ആൻഡ്രൂസ് എന്നും എന്താണ് ആർച്ചീസ് എന്നതും.

പുസ്തക
ലോകത്തെ ആർച്ചി

1939ൽ ന്യൂയോർക്കിലെ പെലാം ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ആർച്ചി കോമിക് പബ്ലിക്കേഷൻസിന്റെ പുസ്തകങ്ങളിലൂടെ ലോകത്തിന് സുപരിചിതരായ ഫിക്‌ഷണൽ കഥാപാത്രങ്ങളാണ് ആർച്ചി ആൻഡ്രൂസും സുഹൃത്തുക്കളായ ബെറ്റി, വെറോണിക്ക, ജഗ്ഹെഡ്, റെഗ്ഗി, ഏഥൽ, ഡിൽറ്റൺ എന്നിവരും.
സ്മാർട്ട്ഫോണോ വീഡിയോ ഗെയിമോ ഇല്ലാത്ത ഒരു കാലത്ത് ബാറ്റ് മാനും സ്പൈഡർമാനും ഫാന്റവുമൊക്കെ വാക്കുകളിലൂടെ വായനക്കാരുടെ മനസിൽ വി.എഫ്.എക്സുകൾ തീർത്ത കാലത്താണ് ആർച്ചിയും കൂട്ടരും കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ കഥാപാത്രങ്ങളായി മാറിയത്.
1941ൽ ജോൺ എൽ. ഗോൾഡ്‌വാട്ടർ, ബോബ് മൊണ്ടാന, വിക് ബ്ലൂം എന്നിവർ ചേർന്നാണ് ആർച്ചി കഥകളിലെ കേന്ദ്ര കഥാപാത്രമായ ആർച്ചി ആൻഡ്രൂസിന് രൂപം നൽകിയത്. അതേ വർഷം പെപ് കോമിക്സ് എന്ന പുസ്തകത്തിലാണ് ആർച്ചി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ബെറ്റിയും ജഗ്ഹെഡുമാണ് ആർച്ചിക്കൊപ്പം പ്രത്യക്ഷപ്പെട്ട ആദ്യ സുഹൃത്തുക്കൾ.
റിവർഡെയ്ൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ ആർച്ചിയുടെ കഥയിൽ സുഹൃത്തുക്കളായ ബെറ്റിയുടെയും വെറോണിക്കയുടെയും ഒരു ലവ് ട്രയാംഗിളും കടന്നുവരുന്നുണ്ട്. റിവർഡെയ്‌ലിലെ എല്ലാവർക്കും സുപരിചിതയായ പെൺകുട്ടിയാണ് ബെറ്റി. വെറോണിക്കയാകട്ടെ സമ്പന്നയും. കുച്ച് കുച്ച് ഹോത്താ ഹേ മുതൽ സ്റ്റുഡന്റ് ഒഫ് ദ ഇയർ വരെ നീളുന്ന ബോളിവുഡ് ചിത്രങ്ങളിൽ ഇത്തരം ട്രയാംഗിളുകൾ കാണാം.

 ആർച്ചീസ് ബാൻഡ്

1960കളുടെ അവസാനം ആർച്ചിയുടെയും കൂട്ടുകാരുടെയും കഥ അനിമേഷൻ രൂപത്തിൽ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് അതിലെ പാട്ടുകളാണ്. ആർച്ചിയുടെയും സംഘത്തിന്റെയും റോക്ക് ബാൻഡിന്റെ പേര് ' ദ ആർച്ചീസ് "എന്നാണ്. പ്രധാന ഗായകനും ഗിറ്റാറിസ്റ്റും ആർച്ചിയാണ്.
1968ൽ സംപ്രേഷണം ആരംഭിച്ച ദ ആർച്ചി ഷോ സിറ്റ്കോമിലാണ് ഈ ബാൻഡ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദ ആർച്ചീസിന്റെ ' ഷുഗർ ഷുഗർ " എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. റോൺ ഡാന്റെ, ടോണി വൈൻ, ജെഫ് ബാരി തുടങ്ങിയവരാണ് ഈ പാട്ടുകൾക്ക് പിന്നിലെ യഥാർത്ഥ ശബ്ദത്തിന്റെ ഉടമകൾ. ദ റോളിംഗ് സ്റ്റോൺസിനെയും ബീറ്റിൽസിനെയുമൊക്കെ കടത്തിവെട്ടി ബിൽബോർഡ് മാഗസിന്റെ 1969ലെ 100 ഹിറ്റ് ഗാനങ്ങളിൽ നമ്പർ വൺ ആയത് സാങ്കല്പിക ബാൻഡായ ദ ആർച്ചീസിന്റെ ഷുഗർ ഷുഗർ ആണ്.
ആർച്ചി കോമിക്സിനെ ആസ്പദമാക്കി 2017 മുതൽ ഏഴ് സീസണുകളിലായി സംപ്രേഷണം ചെയ്ത ടി.വി സീരീസായ ' റിവർഡെയ്‌ലിലും "ദ ആർച്ചീസ് ബാൻഡിനെ അവതരിപ്പിച്ചിട്ടുണ്ട്. സോയ അക്തറിന്റെ ഇന്ത്യൻ ആർച്ചീസും ഈ ബാൻഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പുതുതലമുറയുടെ 
അരങ്ങേറ്റം

ദ ആർച്ചീസിന്റെ ഇന്ത്യൻ ആവിഷ്കാരം സാധാരണ സിനിമാ പ്രേക്ഷകരെ എത്രത്തോളം ആകർഷിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് സമ്മിശ്ര പ്രതികരണമാണ്  ലഭിച്ചത്. ചിത്രത്തിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നെപ്പോട്ടിസത്തിന്റെ പേരിൽ ബോളിവുഡിൽ പുകയുന്ന ചർച്ച ചൂടുപിടിച്ചിരുന്നു.
ദ ആർച്ചീസ് ബോളിവുഡിന്റെ ഭാവിയുടെ താക്കോൽ സൂപ്പർ താരങ്ങളുടെ മക്കളുടെ കൈകളിലേക്ക് കൈമാറാനുള്ള ലോഞ്ചിംഗ് പ്ലാറ്റ്ഫോമാണെന്ന് വിമർശിച്ചവരുണ്ട്. എന്നാൽ ഒരു നാടോടിക്കഥ പോലെ ആർച്ചീസിനെ മനോഹരമായി സ്ക്രീനിൽ പകർത്തിയതിന് പ്രശംസിക്കപ്പെടുന്നുമുണ്ട്. ഇതിനിടെ മകളുടെ അരങ്ങേറ്റ ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥിയായി എത്തുന്നുണ്ടെന്നും കേൾക്കുന്നു.
ഏതായാലും അഭ്യൂഹങ്ങൾക്കും ആകാംക്ഷയ്ക്കും ഉത്തരങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ദ ആർച്ചീസിലൂടെ തന്നെ അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN ARCHIES
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.