SignIn
Kerala Kaumudi Online
Thursday, 19 September 2024 8.36 AM IST

ഏറെക്കാലമായി വിചാരിക്കുന്ന ആഗ്രഹങ്ങൾ സഫലമാകും, ഈ നാളുകാർ ഇക്കാര്യങ്ങളിൽ സൂക്ഷിക്കണം , അറിയാം നിങ്ങളുടെ ഈ വാരം

Increase Font Size Decrease Font Size Print Page
astrology

അശ്വതി: ധനാഗമനത്തിന് സാദ്ധ്യത. സത്കീർത്തിയുണ്ടാകും. അശുഭകരമായ വാർത്തകൾ കേൾക്കാനിടവരുമെങ്കിലും അത്ര ഗൗരവമല്ലാത്തതിനാൽ കാര്യമാക്കേണ്ടതില്ല.
ഭരണി:  മേലാധികാരികളിൽ നിന്ന് എതിർപ്പുണ്ടാകും. ശത്രുപീഡയുണ്ടാകും. ബന്ധുജനസഹായവും സന്താനസൗഭാഗ്യസാഫല്യം. ഗൃഹത്തിൽ സന്തോഷം.
കാർത്തിക:കാര്യനിർവാഹണസമിതിയിൽ തിരഞ്ഞെടുക്കപ്പെടും. യോഗ, നീന്തൽ, വാഹനമോടിക്കൽ എന്നിവ പരിശീലിക്കും. 
രോഹിണി: രോഗപ്രതിരോധത്തിനായി ചികിത്സ നടത്തുകയും വ്യായാമം പതിവാക്കുകയും ചെയ്യും. ആചാരപ്രകാരമുള്ള  പ്രവൃത്തികളിൽ ഏർപ്പെടും.
മകയിരം: മനഃസന്തോഷത്തിനുതകുന്ന പ്രവൃത്തികൾ ചെയ്യും.  കർമ്മരംഗങ്ങളിൽ മത്സരവും പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം ഉണ്ടാകുകയും ചെയ്യും.
തിരുവാതിര: തിരക്കുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ രോഗബാധയേൽക്കാനുള്ള സാഹചര്യമുള്ളതിനാൽ ശ്രദ്ധിക്കണം. വിദേശയാത്ര നീട്ടി വയ്‌ക്കും.
പുണർതം: പുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിനാൽ മനഃസന്തോഷം അനുഭവപ്പെടും. ജന്മദിനാഘോഷപരിപാടികളിൽ സംബന്ധിക്കും.
പൂയം: കുടുംബസ്വത്ത് ലഭിക്കാനായി വ്യവഹാരം നൽകേണ്ടി വരും. ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത.
ആയില്യം: ആധുനിക യന്ത്രസാമഗ്രികൾ വാങ്ങിക്കും. പ്രഗത്ഭരുടെ കലാപരിപാടികൾ നേരിട്ട് ആസ്വദിക്കും. ഗുരുജനപ്രീതി ലഭിക്കും.
മകം: മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. ശത്രുക്കൾ വർദ്ധിക്കുകയും സ്വസ്ഥത നശിക്കുകയും ചെയ്യാനിടയുണ്ട്. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും.
പൂരം: പൂജാദികാര്യങ്ങളിൽ സംബന്ധിക്കും. വിദ്യാരംഭ പരിപാടികൾക്ക് നേതൃത്വം വഹിക്കും. നിറഞ്ഞ സദസിൽ വച്ച് ആദരിക്കപ്പെടുകയും പാരിതോഷികങ്ങൾ സ്വീകരിക്കുകയും ചെയ്യും.
ഉത്രം: ഉന്നതതലങ്ങളിലുള്ള ഉത്തമവ്യക്തികളുമായി  സൗഹൃദം പുതുക്കുകയും ഭാവിയിൽ ഗുണാനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യും. 
അത്തം: അപ്രതീക്ഷിതമായി കാണുവാനാഗ്രഹിച്ച വ്യക്തിയെ കണ്ടുമുട്ടും. ബന്ധുസമാഗമം, പുണ്യദേവാലയ സന്ദർശനം എന്നിവ പ്രതീക്ഷിക്കാം. മനസിന് സമാധാനമുണ്ടാകും.
ചിത്തിര: ആരോഗ്യകാര്യങ്ങളിൽ സമാധാനം അനുഭവപ്പെടും. അപ്രതീക്ഷിതമായി അപവാദ ആരോപണങ്ങൾ നേരിടേണ്ടി വരുമെങ്കിലും കരുത്തോടെ അതിജീവിക്കും.
ചോതി: മേലധികാരികളിൽ നിന്നും ശിക്ഷാനടപടികൾക്ക് സാദ്ധ്യതയുള്ളതിനാൽ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. പുണ്യദേവാലയ സന്ദർശനം നടത്തി ഏറെ കാലമായുള്ള വഴിപാടുകൾ നടത്തുന്നത് മനസിന് സന്തോഷം നൽകും.
വിശാഖം: സംഗീതസദസുകളിൽ സകുടുംബം പങ്കെടുക്കും. ജീവിതത്തിൽ പുരോഗതി ഉണ്ടാകും. വ്രതം ചിട്ടയോടെ അനുഷ്‌ഠിക്കും. ദേവാലയ സന്ദർശിക്കും.
അനിഴം: സൂക്ഷിച്ചുമാത്രം ധനവിനിമയം നടത്തിയില്ലെങ്കിൽ അനിയന്ത്രിതമായ ചെലവുകളും കടം വാങ്ങേണ്ട അവസ്ഥയുമുണ്ടാകും. ഉന്നതതല വ്യക്തികളിൽ നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കും.
തൃക്കേട്ട: ഏറെക്കാലമായി മനസിൽ വിചാരിക്കുന്ന ആഗ്രഹങ്ങൾ സാധിക്കും. ആത്മാഭിമാനം മുറിവേൽക്കാനിടയുള്ള സാഹചര്യങ്ങളിൽ നിന്നും മാറി നടക്കാൻ ശ്രദ്ധിക്കണം.
മൂലം: തറവാട്ടിലെ പൂജാദികർമ്മങ്ങളിൽ ധനവിഹിതം നൽകുകയും നേതൃത്വം വഹിക്കുകയും ചെയ്യും. സാഹിത്യ രചനയ്‌ക്ക് അഭിനന്ദനം നേടും.
പൂരാടം: ആഘോഷപരിപാടികളിൽ പങ്കെടുക്കുമ്പോൾ ആഭരണങ്ങൾ നഷ്‌ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  ദേവാലയ പരിപാടികളിൽ ഉത്സാഹത്തോടെ പങ്കെടുക്കും.
ഉത്രാടം: ഉദ്ദേശിച്ച കാര്യം എളുപ്പത്തിൽ നടക്കും. ഭാഗ്യക്കുറി ലഭിക്കാൻ സാദ്ധ്യതയുണ്ട്.  കൂട്ടുകച്ചവടത്തിൽ ലാഭമുണ്ടാകും.
തിരുവോണം: തിരോധാനം ചെയ്യപ്പെട്ട വ്യക്തിയെ കണ്ടുപിടിക്കുവാനായി നീതിപാലകരുടെ സഹായം തേടും. രാഷ്ട്രീയപരമായി ഉന്നതസ്ഥാനം അലങ്കരിക്കും.
അവിട്ടം: സഹപ്രവർത്തകരിൽ നിന്നും അനുമോദനങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.
ചതയം: സൗന്ദര്യപരിചരണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. വിദേശയാത്ര, നവീനവസ്ത്രാഭരണ ലബ്‌ധി തുടങ്ങിയവ ഫലം. ഉദ്ഘാടനചടങ്ങളുകളിൽ പങ്കെടുക്കും.
പൂരുരുട്ടാതി: പൂർണമായും പരസ്‌പര വിശ്വാസത്തിലൂന്നിയ കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും.  ഉദ്യോഗക്കയറ്റം, ഭോജനസൗഭാഗ്യം എന്നിയുണ്ടാകും.
ഉത്രട്ടാതി: ഉത്തമവ്യക്തികളുമായി പരിചയപ്പെടുവാനിട വരും. ഉദ്യോഗസ്ഥർക്ക് ഇഷ്‌ടസ്ഥലത്തേക്ക് മാറ്റം കിട്ടും. 
രേവതി: രേവതിക്കറുപത് ശീലം എന്ന പഴഞ്ചൊല്ല് യാഥാർത്ഥ്യമായി ഭവിക്കുന്ന സന്ദർഭങ്ങളുണ്ടാകും.  തീർത്ഥാടനത്തിന് യോഗം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTROLOGY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.