SignIn
Kerala Kaumudi Online
Friday, 20 September 2024 12.27 PM IST

അവിഹിത മാർഗങ്ങളിൽ നിന്ന് പിൻവാങ്ങണം, ഇല്ലെങ്കിൽ സംഭവിക്കുന്നത് ഇങ്ങനെ, അറിയാം നിങ്ങളുടെ ഈ വാരം

Increase Font Size Decrease Font Size Print Page

nal

അശ്വതി : അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വിശേഷ സ്ഥാനമാനലബ്ധി, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്താനങ്ങളെ ചേർക്കും.
ഭരണി : ഭാരിച്ച ചുമതലകൾ ഉള്ളതിനാൽ വിനോദ പരിപാടികൾക്കോ കുടുംബത്തിലേക്ക് സാമഗ്രികൾ വാങ്ങിക്കുവാനോ സമയം കിട്ടുകയില്ല.
കാർത്തിക : കുടുംബത്തിൽ പൂർവ്വിക സ്വത്തിനെപ്പറ്റി തർക്കങ്ങൾ ഉണ്ടാകാം. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. ഗുരുജനപ്രീതി.
രോഹിണി : രോഗാവസ്ഥയിൽ കുറവുവരും. വളരെക്കാലമായി കാണുവാനാഗ്രഹിക്കുന്ന വ്യക്തികളെ കാണാൻ കഴിയും. 
മകയിരം : മാതാവിന്റെ കുടുംബത്തിൽ വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കും. സൗന്ദര്യവർദ്ധക സാമഗ്രികൾക്കായി ധനം ചെലവഴിക്കും.
തിരുവാതിര : തീറാധാരം കൈയിൽകിട്ടും. അപ്രതീക്ഷിതമായി വിദേശത്ത് പോകുവാനുള്ള ക്ഷണം ലഭിക്കും. വ്യവഹാരവിജയം.
പുണർതം : ഗൃഹപ്രവേശന ചടങ്ങുകളിൽ സംബന്ധിക്കും.വിശിഷ്ട  വ്യക്തികളിൽ നിന്ന് അനുഗ്രഹം ലഭിക്കും.
പൂയം ഗൃഹത്തിലേക്കുള്ള വഴി വൃത്തിയാക്കൽ.വിരുന്നുകാരിൽ നിന്ന് ശല്യം, പുണ്യദേവാലയ ദർശനം എന്നിവ ഫലം.
ആയില്യം : ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അടിയന്തര ഫലങ്ങളെക്കുറിച്ച് വെറുതേ ചിന്തിച്ച് വിഷമിക്കും. അയൽക്കാരിൽ നിന്നും അസൂയക്കാരിൽനിന്നും ശല്യമുണ്ടാകും.
മകം : മഹാത്മാക്കളുടെ ജീവചരിത്രം വായിച്ച് കോൾമയിർകൊള്ളും. യോഗ, സംഗീതം, നീന്തൽ, വാഹനമോടിക്കൽ, പാചകം എന്നിവ പരിശീലിക്കും.
പൂരം : ഉദ്യോഗാർത്ഥികൾ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കും. കുടുംബത്തിൽ പ്രായമായവർക്കുണ്ടാകുന്ന രോഗത്തെ നിസാരമായി കാണരുത്.
ഉത്രം : ഉദ്ദിഷ്ടകാര്യസിദ്ധി, ഉദ്യോഗക്കയറ്റവും അതിനോടനുബന്ധിച്ചുള്ള സ്ഥലമാറ്റവും. ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറും.
അത്തം : അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കുക. സമയനഷ്ടം, അഭിമാനനഷ്ടം, ആരോഗ്യനഷ്ടം എന്നിവയ്ക്ക് ലക്ഷണങ്ങളുണ്ട്.
ചിത്തിര : ചിന്തിച്ചുവച്ച തീരുമാനം വളരെ ഗുണകരമായിരിക്കും. വിരുന്ന് സത്കാരങ്ങളിൽ പങ്കെടുക്കും. വിദ്യാഭ്യാസപരമായ ഉയർച്ച.
ചോതി : ചോരഭയം, രോഗഭയം, അപവാദ ഭയം, ശത്രുഭയം, പരാജയഭയം എന്നിവയ്ക്കെല്ലാം സാധ്യതയുള്ളതിനാൽ യോഗപരിശീലനത്തിൽ കൂടുതൽ ശ്രദ്ധിക്കും.
വിശാഖം : വിരുന്ന് സത്കാരങ്ങളിൽ പങ്കെടുക്കാൻ കഴിയും. വളരെക്കാലമായി കൊടുത്ത വ്യവഹാരം നീട്ടിക്കൊണ്ടുപോയതിൽ അനുകൂലമായ വിധി ലഭിക്കും.
അനിഴം : അനിവാര്യമായ ചടങ്ങുകളിൽ സംബന്ധിക്കാൻ കഴിയാതെവരുവാനിടയുണ്ട്. സഹപ്രവർത്തകരിൽനിന്ന് സഹായ സഹകരണം ലഭിക്കും.
തൃക്കേട്ട :  കുടുംബത്തിൽ വിവാഹനിശ്ചയം. ആശുപത്രിസന്ദർശനം, ദേവാലയങ്ങളിൽ നേർച്ചകൾ അർപ്പിക്കും. 
മൂലം : മൂത്തവരുമായി കലഹം നടത്തുന്നതിൽ നിന്ന് വിരാമമുണ്ടാകും. സംഘടനാപ്രവർത്തനങ്ങളെക്കുറിച്ച് സഹുപ്രവർത്തകരുമായി ചർച്ച ചെയ്യും.
പൂരാടം : കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടും. ധനനഷ്ടവും സമയനഷ്ടവും അഭിമാനനഷ്ടവും സംഭവിക്കും. സാഹിത്യ പ്രവർത്തനം നടത്തും.
ഉത്രാടം : ഉത്തമ സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും.ദൂര യാത്ര വേണ്ടി വരും. വിവാഹ മോചനം രേഖാപരമായി കഴിഞ്ഞവർക്ക് പുനർവിവാഹ സാദ്ധ്യത.
തിരുവോണം : തികഞ്ഞ ഭയക്തിയോടെ പൂജാദികാര്യങ്ങളിൽ പങ്കെടുക്കും. വീഴ്ചയിൽ നിന്ന് കാര്യമായി ഒന്നും പറ്റാതെ രക്ഷപ്പെടും. വിശേഷസ്ഥാനമാന പ്രാപ്തി.
അവിട്ടം : അവിഹിത മാർഗങ്ങളിൽനിന്ന് ധൈര്യസമേതം പിൻവാങ്ങി അന്തസിന് കുറവുണ്ടാകാതെ നോക്കുന്നതാവും. ശാരീരികക്ളേശം അനുഭവപ്പെടും. പുതിയ താമസ്ഥലത്തേക്ക് കുടുംബ സമേതം പോകുന്നതാണ്.
ചതയം : ചന്തംകൂടുതലാക്കാൻ സമയവും സുഗന്ധദ്രവ്യങ്ങളും ധനവും ധാരാളം ചെലവഴിക്കും. രാഷ്ട്രീയപരമായി നല്ല പടവുകൾ കയറിത്തുടങ്ങും.
പുരൂരുട്ടാതി :  കഫക്കെട്ട്, ശ്വാസംമുട്ട്  എന്നിവ അധികരിക്കാനിടയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ പകുതിവഴിയിൽ വച്ച് നിറുത്തേണ്ടിവരും.
ഉതൃട്ടാതി : ഉദ്യോഗാവശ്യാർത്ഥം അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരും. കൈയിൽ ധാരാളം പണമുണ്ടായിട്ടുപോലും പട്ടിണികിടക്കേണ്ട അവസ്ഥ സംജാതമാകും.
രേവതി : അന്യരുടെ ആവശ്യങ്ങളെ മനസിലാക്കി പ്രവർത്തിക്കും. രേഖകളെഴുതിയതും  യഥാർത്ഥ്യവുമായി ബന്ധം ഇല്ലെന്ന് വഴിയേ ബോധ്യപ്പെടും. പുനർവിവാഹ സാധ്യതകൾ തെളിഞ്ഞുവരും. ശത്രുക്കൾ കുറഞ്ഞുവരും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NAKSHTRAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.