ബഫര്‍സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ കല്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതോടെ അപ്രതീക്ഷിതമായി വെട്ടില്‍ വീണിരിക്കുന്നു സി.പി.എം നേതൃത്വം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി തെരുവില്‍ ഇറങ്ങിയതോടെ അക്രമത്തെ തള്ളിപ്പറഞ്ഞ് മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണവര്‍.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററില്‍ നടക്കുമ്പോഴാണ് കല്പറ്റ സംഭവമറിയുന്നത്. സി.പി.എം ജില്ലാ നേതൃത്വമെങ്കിലും അറിയാതെ വയനാട്ടില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു അക്രമത്തിന് മുതിരുമെന്ന് പ്രതിപക്ഷം കരുതുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |