കൊച്ചി: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ നായർ എന്നിവർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ രണ്ടും മൂന്നും പ്രതികളായ ഇവരുടെ ജാമ്യാപേക്ഷ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് പരിഗണിച്ചത്. ഹർജിക്കാർക്കെതിരെ കൊലക്കുറ്റത്തിനു പുറമേ തെളിവു നശിപ്പിക്കൽ കുറ്റവും ചുമത്തി. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |