SignIn
Kerala Kaumudi Online
Saturday, 27 April 2024 9.26 AM IST

തൊണ്ടയിൽ എന്തോ തടഞ്ഞിട്ടുണ്ടോ?

കിടന്നുകഴിയുമ്പോഴുള്ള നെഞ്ചിലെ അസ്വാസ്ഥ്യങ്ങളാണ്  അസിഡിറ്റിയുടെ ഏറ്റവും കടുത്ത അവസ്ഥ. ഹൃദ്രോഗ ലക്ഷണങ്ങൾ 
കാട്ടുന്ന ഇത്തരം ബുദ്ധിമുട്ടുകൾ ആധുനിക ലാറിംഗോളജി  ചികിത്സയിലൂടെ കണ്ടെത്താനും പൂർണമായി പരിഹരിക്കാനും കഴിയും

ss

''എന്റെ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നു"" എന്ന പരാതിയുമായി ഒട്ടേറെ ആളുകൾ ഡോക്ടറെ സമീപിക്കാറുണ്ട്. ഉമിനീരിറക്കുമ്പോൾ തടസം, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, നെഞ്ചെരിച്ചിൽ, ഓക്കാനം, കിടക്കുമ്പോൾ തൊണ്ടകുത്തിച്ചുമ ഇങ്ങനെ പോകുന്നു പരാതികൾ.
ഈ ലക്ഷണങ്ങൾ മിക്കപ്പോഴും അസിഡിറ്റി കൊണ്ട് ഉണ്ടാകുന്നതാവും. അതിനുള്ള ചികിത്സ നൽകിയാൽ മാറാവുന്ന പ്രശ്നമേയുള്ളു ഇത്. എന്നാൽ ഹൃദ്റോഗം മുതൽ ക്യാൻസർ വരെ ഈ ലക്ഷണങ്ങൾക്കു പിന്നിലുണ്ടെന്ന ഭയവുമായാണ് മിക്കവരും എത്തുന്നത്.
ഭക്ഷണക്രമം കൊണ്ടും ചില്ലറ മരുന്നുകൾ കൊണ്ടും മാറാവുന്ന അസിഡിറ്റിയാണ് ഇവിടത്തെ വില്ലൻ എന്ന വസ്തുത നിങ്ങൾ അറിഞ്ഞിരിക്കണം.
രണ്ടുവിധത്തിലാണ് ഈ അസിഡിറ്റി ഒരു വ്യക്തിയെ ബാധിക്കുന്നത്. ഒന്നാമത്തേത് ഗ്യാസ്ട്രോ ഇസോഫാഗൽ റിഫ്ലക്സ്. രണ്ടാമതായി ലാറിംഗോഫാരിഞ്‌ജൽ റിഫ്ളക്സ്. ഗ്യാസ്ട്രോ ഇസോഫാഗൽ റിഫ്ളക്സിന്റെ ലക്ഷണങ്ങളിൽ പ്രധാനം തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി അനുഭവപ്പെടുക എന്നതാണ്. മറ്റൊരു ലക്ഷണം വയറ്റിൽ നിന്നുള്ള പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലുമാണ്.
ലാറിംഗോ ഫാരിഞ്‌ജൽ റിഫ്ളക്സിന്റെ ലക്ഷണങ്ങളിൽ പ്രധാനം തൊണ്ടയിൽ കഫം പോലെ എന്തോ തടഞ്ഞതു പോലെയുള്ള തോന്നലും ശബ്ദമടയ്ക്കുന്നതുമാണ്. കിടക്കുമ്പോൾ ശ്വാസം തടഞ്ഞ് ഉടൻതന്നെ എഴുന്നേൽക്കാൻ തോന്നുക, വയർ വീർക്കുക എന്നിവയാണ്.
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദൂഷ്യം കൊണ്ടോ ചിലപ്പോൾ അധികസമയം വിശന്നിരിക്കുന്നതുകൊണ്ടോ വയറ്റിലുണ്ടാകുന്ന ചില രാസപ്രക്രിയയാണ് ഈ പ്രശ്നങ്ങൾക്കു കാരണം. അതിന് ആദ്യം ഒരു ഇ.എൻ.ടി ഡോക്ടറെ കണ്ട് പരിശോധന നടത്തുകയും രോഗശമനത്തിനുള്ള മരുന്നു കഴിക്കുകയും വേണം. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആഹാരക്രമങ്ങളിൽ മാറ്റം വരുത്തണം.
തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായുള്ള തോന്നൽ അസിഡിറ്റിയുടേതാണെന്ന് പൊതുവേ പറഞ്ഞെങ്കിലുംവിദഗ്ദ്ധമായ പരിശോധനയിലൂടെ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂ. അതിനാൽ വൈദ്യപരിശോധന അനിവാര്യമാണ്.
ഫ്ളക്സിബിൾ സ്കോപ്പി പോലുള്ള സങ്കേതങ്ങളുപയോഗിച്ച് നിങ്ങളുടെ തൊണ്ടയിലെ അസ്വസ്ഥതയ്ക്കുള്ള കാരണം ഒരു ലാറിംഗോളജിസ്റ്റിന് കണ്ടെത്താൻ കഴിയും. നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും അധികരിക്കുന്ന അസ്വാസ്ഥ്യങ്ങളുമെല്ലാം എന്തുകൊണ്ടാണെന്ന് ഇതിന്റെ തുടർ പരിശോധനയിലൂടെ വ്യക്തമാകും. അപ്പോൾ അതനുസരിച്ചുള്ള ചികിത്സ നല്കാനും സാധിക്കും.
സ്വതവേ ആസ്‌ത്‌മയുള്ള രോഗികളിൽ അസിഡിറ്റി പ്രശ്നം അവരുടെ രോഗത്തെ അധികരിപ്പിക്കും. തൊണ്ടയിലെ അസ്വാസ്ഥ്യങ്ങളും ശ്വാസംമുട്ടലും അധികരിക്കുമ്പോൾ അത് അസിഡിറ്റി മൂലമല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ മറ്റു ചികിത്സ തേടാവൂ. 
നെഞ്ചെരിച്ചിൽ പോലുള്ള അസ്വാസ്ഥ്യങ്ങളുണ്ടാകുമ്പോൾ അത് ഹൃദ്റോഗമാണെന്ന് ചിലർ തെറ്റിദ്ധരിക്കും. തുടർന്നുണ്ടാകുന്ന ആധി ഈ അസ്വാസ്ഥ്യം വർദ്ധിപ്പിക്കും. അതിനാൽ അസിഡിറ്റിയുടെ സാദ്ധ്യത ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. വയറ്റിലുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും വയറുവീർക്കലും കുടൽ, കരൾ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അങ്ങനെയുള്ളവരും അസിഡിറ്റിയുടെ പ്രശ്നം കണ്ടെത്തിയതിനുശേഷം മറ്റു ചികിത്സ തേടുന്നതാണ് ഉത്തമം. നിറുത്താതെയുളള, തികട്ടി വരുന്ന ചുമ, കിടന്നുകഴിയുമ്പോൾ അധികരിക്കുന്ന ഇത്തരം ചുമയുള്ളവരും അസിഡിറ്റിയുടെ സാദ്ധ്യത തീർപ്പാക്കിയതിനുശേഷമേ മറ്റു ചികിത്സ തേടാവൂ.
സ്വകാര്യമായി മാത്രമല്ല, പൊതുസ്ഥലങ്ങളിൽ പോലും ഏമ്പക്കം വിടുന്ന ചിലരുണ്ട്. എത്ര ശ്രമിച്ചാലും അവർക്ക് അത് നിയന്ത്രിക്കാൻ കഴിയില്ല. അസിഡിറ്റിയുടെ മറ്റൊരു ലക്ഷണമാണിത്. അക്കാര്യം പരിശോധനയിലൂടെ ഉറപ്പാക്കി മരുന്ന് കഴിച്ച് ആ ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതേയുള്ളൂ. ദഹനപ്രക്രിയ കൃത്യമായി പൂർത്തീകരിക്കാൻ കഴിയാത്തതും അസിഡിറ്റിക്കു കാരണമാകാറുണ്ട്.
കിടന്നുകഴിയുമ്പോഴുള്ള നെഞ്ചിലെ അസ്വാസ്ഥ്യങ്ങളാണ് അസിഡിറ്റിയുടെ ഏറ്റവും കടുത്ത അവസ്ഥ. ഹൃദ്റോഗ ലക്ഷണങ്ങൾ കാട്ടുന്ന ഇത്തരം ബുദ്ധിമുട്ടുകൾ ആധുനിക ലാറിംഗോളജി ചികിത്സയിലൂടെ കണ്ടെത്താനും പൂർണമായി പരിഹരിക്കാനും കഴിയും.
ചുരുക്കത്തിൽ നിങ്ങളുടെ തൊണ്ടയിൽ എന്തോ തടഞ്ഞതു പോലെ തോന്നുന്ന അസ്വാസ്ഥ്യങ്ങളോ, ശ്വാസതടസമോ, വയർ വീർക്കലോ, പുളിച്ചുതികട്ടലോ ഒന്നും അവഗണിക്കരുത്. അതിന്റെ മൂലകാരണം കണ്ടെത്തി നിങ്ങളെ പൂർണമായും സുഖപ്പെടുത്താൻ ഒരു ലാറിംഗോളജിസ്റ്റിന് കഴിയും.
(തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലെ ഇ.എൻ.ടി സർജനും ലാറിംഗോളജിസ്റ്റുമാണ് ലേഖിക. ഫോൺ: 7559097882)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.