SignIn
Kerala Kaumudi Online
Sunday, 05 May 2024 8.53 AM IST

വീടിന്റെ പ്രധാന വാതിൽ സ്ഥാപിക്കുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

gg

വീട്ടിലേക്കുള്ള പ്രവേശന കവാടമാണ് പ്രധാന വാതിൽ. അതിനാൽ വീട് നിർമ്മാണത്തിൽ പ്രധാനവാതിലിന് വലിയ പ്രസക്തിയുണ്ട്. വീടുകളുടെ ഊർജപ്രസരണ പ്രദേശത്തെ ഉന്മേഷമാക്കാനോ ജഡാവസ്ഥയിലാക്കാനോ പ്രധാന വാതിലിന് കഴിയുമെന്നാണ് വിശ്വാസം.. വീടുകളിൽ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാവാറുണ്ട്. പ്രധാന വാതിൽ ഇക്കാര്യത്തിൽ അർത്ഥവത്തായ പങ്കാണ് വഹിക്കുന്നത്.


വിസ്‌താരം കൂടുന്തോറും ഏതൊരു വസ്‌തുവിനും ഉൾക്കൊള്ളാനുളള കഴിവും വർദ്ധിക്കുമല്ലോ അത് കടത്തിവിടാനായാലും എടുക്കാനായാലും. ഒരു വീട്ടിലെ ഏറ്റവും വിസ്‌താരമേറിയ വാതിൽ പ്രധാനപ്പെട്ട മുൻ വാതിലായിരിക്കും.വീട്ടിനുള്ളിലെ മറ്റുമുറികളിൽ നിന്ന് പ്രാപഞ്ചികമായുണ്ടാവുന്ന ഊർജം പുറത്തേയ്‌ക്ക് ഒഴുകിപ്പോകേണ്ടതുണ്ട്. ഊർജവരവ് കുഞ്ഞനരുവി പോലെ ചെറുതോ ചിലപ്പോൾ വലുതോ ആകാം. ഇത് രണ്ടും ഉൾക്കൊള്ളാൻ കഴിയണം. ഏത് തരം ഊർജമായാലും അത് ഒഴുകിപ്പരക്കുമ്പോൾ പൂർണത വേണം. ഇത്തരം ഊർജങ്ങൾ ഏറ്റവും കൂടുതലായി കടന്നുപോകുന്നത് വീടിന്റെ വടക്ക്, വടക്ക് കിഴക്ക്, കിഴക്ക് ഭാഗങ്ങളിലൂടെയാണ്. അതാണ് കിഴക്ക് വശത്തോ നേർവടക്കോ വടക്ക് കിഴക്കോ ഒരു വാതിൽ വേണമെന്ന് നിബന്ധന വയ്‌ക്കുന്നത്. 

ഏത് ദിശയിലേയ്‌ക്ക് ദർശനമായ വീടാണെങ്കിലും പ്രധാന വാതിൽ വഴി ഊർജം പോകേണ്ടതുണ്ട്. അതിന് ചെയ്യേണ്ടത് ഒരു ദിശയുടെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രധാന വാതിൽ സ്ഥാപിക്കുകയെന്നുള്ളതാണ്. ഉന്നത സ്ഥാനം കണ്ടെത്തുന്നതിന് ആദ്യം വീടിന്റെ ഫൗണ്ടേഷന്റെ നാലു മൂലകളിൽ നിന്നും ഊർജ പ്രസരണ വഴി തിട്ടപ്പെടുത്തണം. ചെറിയ പ്ലാസ്റ്റിക് കയർ വലിച്ചുകെട്ടി പൂർണ കൃത്യത ഉറപ്പാക്കേണ്ടതുണ്ടത് . അതിന് ശേഷം സൂര്യസ്രോതസ് കണ്ടെത്താനാവുന്ന ശാസ്ത്രീയ കോമ്പസ് ഉപയോഗിച്ച് അത് നിജപ്പെടുത്തണം. അവിടെ മഞ്ഞ പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയിടണം. അതിന്റെ മദ്ധ്യത്തിലായിട്ടാണ് വീടിന്റെ പ്രധാന കട്ടിള സ്ഥാപിക്കേണ്ടത്. അത് നിജപ്പെടുത്തുമ്പോൾ വീടിനുള്ള മഹാമർമ്മം അഥവാ ബ്രഹ്മസ്ഥാനം മാർക്ക് ചെയ്‌ത് അവിടെ ഭിത്തിയോ മറ്റോ വരില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.


കിഴക്ക് ദർശനമായ വീടിന് കട്ടിള വയ്‌ക്കുമ്പോൾ ഊർജ ഒഴുക്കിന്റെ ഉന്നത സ്ഥാനം വടക്കു കിഴക്കാവും വരുക. അവിടെത്തന്നെ കട്ടിള വയ്‌ക്കേണ്ടതാണ്. നേർ കിഴക്കും നേർ മദ്ധ്യത്തിലും വയ്‌ക്കാറുണ്ടെങ്കിലും അത് വടക്കു കിഴക്കിനോളം ഉന്നത സ്ഥാനമല്ല. തെക്കോട്ട് ദർശനമായ വീടിന് നേർതെക്കു തന്നെ വേണം കട്ടിള. തെക്ക് കട്ടിള വയ്‌ക്കുമ്പോൾ പിന്നിലേയ്‌ക്ക് വാതിലുകൾ ക്രമീകരിക്കുന്നതും ഉത്തമമാണ്. ചിലയിടത്തെ അസൗകര്യങ്ങളോ സ്ഥലക്കുറവോ കാരണം അതിന് കഴിയാറില്ല. അത്തരം സ്ഥലങ്ങളിൽ അതിനുള്ള പരിഹാരം കൂടി ചെയ്യേണ്ടതാണ്. 

തെക്ക് ദർശനമായ വീടിന് തെക്കു കിഴക്കോട്ടും തെക്കു പടിഞ്ഞാറോട്ടും കേന്ദ്രീകരിക്കുന്ന വിധത്തിൽ കട്ടിള വയ്‌ക്കരുത്. പടിഞ്ഞാറ് ദർശനമായ വീടാണെങ്കിൽ നേർ പടിഞ്ഞാറു തന്നെ കട്ടിള വേണം. തെക്കുപടിഞ്ഞാറോട്ടും, വടക്കു പടിഞ്ഞാറോട്ടും കട്ടിളയുടെ നോട്ടം പോലും വരരുത്. വടക്ക് ദർശനമായ വീടിന് നേർവടക്കു കട്ടിള വയ്‌ക്കാം. എങ്കിലും കൂടുതൽ നല്ലത് വടക്കു കിഴക്കായി വയ്‌ക്കുന്നതാണ്. പ്രധാന കട്ടിളയ്‌ക്ക് പരമാവധി വലിപ്പം ആകാം. കൊത്തുപണികളോ, ഫാഷനോ, ഡിസൈനോ  ഒക്കെ വീട്ടുടമയുടെ ഇഷ്‌ടം പോലെയാവാം. പ്രധാന വാതിലിന് ഒറ്റപ്പാളിയേക്കാൾ നല്ലത് രണ്ടുപാളി കതകാണ്. രണ്ടുപാളിയിൽ ഊർജപ്രസരണം ഒറ്റപ്പാളിയുടേതിനേക്കാൾ കൂടുതലാകുന്നത് കൊണ്ടാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.