SignIn
Kerala Kaumudi Online
Tuesday, 16 July 2024 12.49 AM IST

ഒരോ നിമിഷവും പ്രതീക്ഷയോടെ

mision

6.00എ.എം :രക്ഷാപ്രവർത്തനം പുനരാംരംഭിച്ചു.ജോയി വീണ സ്ഥലത്തെ മാലിന്യങ്ങൾ മാറ്റി.

7.00: ഫയർഫോഴ്സ് സ്കൂബാ സംഘത്തിന്റെ മുങ്ങൽ പരിശോധന. തിരികെ കയറി

8.30: ക്യാമറ ഘടിപ്പിച്ച റോബോട്ട് ഡ്രാക്കോയെ കടത്തി വിട്ടു.10 മീറ്ററോളം പോയി തിരികെ വന്നു.

10.00 : സ്കൂബാ സംഘം വീണ്ടും ടണലിൽ ഇറങ്ങി പരിശോധന നടത്തി.

11.00:മറ്റൊരു സ്കൂബാ സംഘം മൂന്നാം നമ്പർ പ്ളാറ്റ് ഫോമിലെ മാൻഹോളിൽ ഇറങ്ങി.

12.00: ട്രാക്കോ റോബോട്ടിനെ കടത്തി വിട്ടു. ജോയിയെന്ന് സംശയിക്കുന്ന ചിത്രം ക്യാമറയിൽ.

12.30:സ്കൂബാ സംഘം തിരച്ചിൽ നടത്തി മാലിന്യം നിറഞ്ഞ ചാക്കെന്ന് സ്ഥിരീകരിച്ചു.

2.00 P.M: വീണ്ടും സ്കൂബാ സംഘത്തിന്റെ തിരച്ചിൽ

3.00:ന്: ടണൽ അവസാനിക്കുന്ന റെയിൽവേയുടെ ഭാഗത്ത് സ്കൂബാ സംഘം നീന്തി കയറി തിരച്ചിൽ നടത്തി

3.30:നാലാമെത്തെ പ്ളാറ്റ് ഫോമിന് ഇടയിലുള്ള റെയിൽവേ യാർഡിലെ രണ്ട് മാൻഹോളിൽ ജെറ്റിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളത്തിന് അധിക മർദ്ദം നൽകി മാലിന്യം പുറത്തേക്ക് തള്ളുന്ന പ്രവൃത്തി ആരംഭിച്ചു.

രാത്രി 7.30: ദൗത്യസംഘം തെരച്ചിൽ നിർത്തി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.