SignIn
Kerala Kaumudi Online
Saturday, 27 April 2024 10.00 AM IST

HappyChristmas

aa

മധുരംനിറഞ്ഞ ക്രിസ്‌മസ്ഒാർമയിൽ അനു ഇമ്മാനുവേൽ ,അഞ്ജു കുര്യൻ, മെറീന മൈക്കിൾ

ശാന്ത രാത്രിതിരു രാത്രി

അനു ഇമ്മാനുവേൽ
ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്‌‌മസ്. വീട്ടുകാരോടും കൂട്ടുകാരോടും ഒപ്പം തന്നെയാണ് ആഘോഷിക്കുക. ക്രിസ്‌മസ് ഓർമകളിൽ ആദ്യം തെളിയുന്ന മനോഹരചിത്രം ഇതാണ്. സന്തോഷത്തിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങൾ. ക്രിസ്‌മസിന്റെ ഒരുപാട് നല്ല ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്. കേക്കിന്റെ മധുരം ക്രിസ്മസിന് പ്രധാനമാണ്. പ്ളം കേക്കും കാരറ്റ് കേക്കുമാണ് ബേക്ക് ചെയ്യുക. ഇവയാണ് എന്റെ പ്രിയ കേക്ക്. പിന്നെ രാത്രി കുർബാന. പള്ളിയിൽ നിന്നുള്ള വരവ്. ക്രിസ്‌മസ് ദിവസം രാവിലെ അപ്പവും താറാവ് മപ്പാസും. ഉച്ചയ്‌ക്ക് വിഭവസമൃദ്ധമായ ഭക്ഷണം . ഒത്തുചേരലിന്റെ ആഘോഷം കൂടിയാണ് ക്രിസ്‌മസ്. ബന്ധുക്കൾ എത്തുന്നതോടെ ആഘോഷത്തിന് പൊലിമ കൂടും. രാത്രി കരോൾ സംഘങ്ങൾ എത്തും. ക്രിസ്‌മസ് പാപ്പയാണ് എന്റെ ആകർഷണം. കൈയിൽ ബലൂണുകൾ ഉണ്ടാവും. മധുരം തന്നശേഷം കരോൾ ഗാനത്തിനൊപ്പം ചുവടുവയ്‌ക്കുന്ന പാപ്പ. എല്ലാ ക്രിസ്‌മസും എനിക്ക് പ്രത്യേകത നിറഞ്ഞതാണ്. നാലുവർഷമായി യു.എസിൽ നിന്ന് വന്നിട്ട്. സിനിമയിൽ വന്ന ശേഷവും ക്രിസ്‌‌മസ് ആഘോഷം മുൻപത്തെ പോലെ വർണാഭമാക്കാൻ കഴിയുന്നുണ്ട്. പാതിര കുർബാനയ്ക്ക‌് പോകുന്നത്, ക്രിസ്‌മസ് ട്രീ ഒരുക്കുന്നത്, കേക്ക് ബേക്ക് ചെയ്യുന്നത്, വീട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പം ഒത്തുച്ചേരുന്നത്ഒന്നും ഇതേവരെ നഷ്ടപ്പെടുത്തിയിട്ടില്ല. ക്രിസ്‌മസ് എനിക്ക് അത്രമാത്രം പ്രിയപ്പെട്ട ആഘോഷം.

പുതിയ പ്രതീക്ഷഅഞ്ജു കുര്യൻ


ക്രിസ്‌മസ് എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. കുട്ടിക്കാലത്ത് നവംബർ പകുതിയോടെ ഞങ്ങളുടെ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തുടക്കമാവും. പിന്നെ ക്രിസ്‌മസ് ദിനം എണ്ണിയുള്ള കാത്തിരിപ്പാണ്. ആ സമയം പരീക്ഷാച്ചൂടിലായിരിക്കുമെങ്കിലും മനസ് നിറയെ ക്രിസ്‌മസിനുള്ള ഒരുക്കങ്ങളാണ്. വീട്ടിൽ പുൽക്കൂട് ഒരുക്കുന്നതും നക്ഷത്ര വിളക്കുകൾ തൂക്കുന്നതും ക്രിസ്‌മസ് ട്രീ അലങ്കരിക്കുന്നതും ഞാനും ചേട്ടനും ചേർന്നാണ്. അപ്പയും അമ്മയും സഹായിക്കും. ബലൂണുകളും വർണക്കടലാസുകളും നേരത്തേത്തന്നെ വാങ്ങി സൂക്ഷിക്കും. ഇതോടൊപ്പം സ്കൂളിലും ആഘോഷങ്ങൾക്ക് തുടക്കമാകും. അവിടെ ക്രിസ്‌മസ് ആഘോഷ പരിപാടികൾക്ക് മുന്നിൽ എന്നും ഞാനുണ്ടായിരുന്നു.കരോൾ ഗാനമത്സരവും തിരുകുടുംബ നിശ്ചലദൃശ്യവിരുന്നുമൊക്കെ നിറമുള്ള ഒാർമകളാണ്. സ്റ്റേജിലാണ് പരിപാടികൾ നടക്കുന്നത്. പതിവായി ഞാനായിരുന്നു തിരുകുടുംബത്തിലെ കന്യാമറിയമായി വേഷമിട്ടിരുന്നത്. എന്റെ ആദ്യത്തെ സ്റ്റേജ് അനുഭവവും അതായിരുന്നു. പള്ളിയിലും സൺഡേ സ്കൂളിലും സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളിലും സജീവമായിരുന്നു. എന്ത് ഭംഗിയാണ് ക്രിസ്‌മസ് രാത്രിക്ക്. വർണ ബൾബുകൾ കൊണ്ട് അലങ്കരിച്ച പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റെയും മാതാവിന്റെയും തിരുരൂപം എത്ര കണ്ടാലാണ് മതിയാവുക. പാതിരാത്രി കുർബാന കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഞങ്ങളെ കാത്ത് അപ്പയുടെ വക ഒരു സമ്മാനമുണ്ടാകും. പലപ്പോഴും പുതിയ വസ്ത്രങ്ങളാവും. പിന്നെ അമ്മയുടെ വക സ്പെഷ്യൽ വെള്ളയപ്പവും മട്ടൻ സ്റ്റൂവും. ഒാർക്കുമ്പോൾ നാവിൽ വെള്ളമൂറും. ക്രിസ്‌മസിന് മുറിക്കുന്ന കേക്കും മുന്തിരിവൈനും അമ്മ തന്നെയാണ് തയാറാക്കുന്നത്. കാരറ്റ് കേക്കിന്റെയും ഇൗന്തപ്പഴം കേക്കിന്റെയും സ്പെഷ്യലിസ്റ്റാണ് അമ്മ. ആർക്കിടെക്ചർ കോഴ്സ് പഠിക്കാൻ ചെന്നൈയിൽ പോയപ്പോൾ ക്രിസ്‌മസ് ആഘോഷം ഹോസ്റ്റലിൽ കൂട്ടുകാരോടൊപ്പമായി.ആ സമയത്ത് ഹോട്ടൽ ഭക്ഷണമായിരുന്നു ക്രിസ്‌മസ് ദിനത്തിൽ ഏക ആശ്രയം. സിനിമയിൽ വന്നതിനുശേഷം പലപ്പോഴും ലൊക്കേഷനിലാണ് ക്രിസ്‌മസ് ആഘോഷം. ഉണ്ണിമുകുന്ദൻ നായകനാവുന്ന മേപ്പടിയാനിലാണ് അവസാനം അഭിനയിച്ചത്. രണ്ടു തമിഴ് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. ഇതാണ് ഇത്തവണത്തെ എന്റെ ക്രിസ്‌മസ് വിശേഷം.  പുതിയ പ്രതീക്ഷ നൽകുന്നതാണ് ഇത്തവണത്തെ ക്രിസ്‌മസ് .

പ്രിയ ഡിസംബർ മെറീന മൈക്കിൾ

സ്കൂളിൽനിന്ന് ആരംഭിക്കുന്നതാണ് ആദ്യ ക്രിസ്‌മസ് ഒാർമ. പരീക്ഷ കഴിഞ്ഞ് പത്തുദിവസത്തെ അവധി. സന്തോഷവും ആശ്വാസവും നൽകുന്ന ദിനങ്ങൾ. പരീക്ഷ കഴിഞ്ഞതിന്റെയാണ് ആശ്വാസം. ഏറ്റവും പ്രത്യേകത നിറഞ്ഞ മാസമാണ് ഡിസംബർ. നവംബർ കഴിയുന്നതോടെ ക്രിസ്‌മസിന്റെ വരവ് അറിയിച്ച് നക്ഷത്രവിളക്കുകൾ ആദ്യ അടയാളമായി എത്തും. പള്ളിയിൽ കരോൾ ഗാനത്തിന്റെ പരിശീലനം തുടങ്ങും. ഞങ്ങൾ ക്വയർ സംഘാംഗങ്ങൾ പാട്ടിൽ മുഴുങ്ങും. പപ്പയും ഞാനും ക്വയർ സംഘത്തിലുണ്ട്. പരീക്ഷ തുടങ്ങുംമുൻപത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്വയർ പരിശീലനം. സ്കൂളിൽനിന്ന് എന്നെ കൂട്ടിക്കൊണ്ടുപോവാൻ പപ്പ വരും. ക്ളാസുകഴിഞ്ഞ് പള്ളിയിൽ നിന്ന് വീട്ടിൽ എത്തുമ്പോൾ ആറര കഴിയും. എല്ലാ ക്രിസ്‌മസിനും പുതിയ പാട്ടുകൾ പഠിച്ചു. കരോൾ സംഘങ്ങൾക്ക് ഒപ്പം വീടുകളിൽ പോയി പാട്ട് പാടുമായിരുന്നു. പള്ളിയിൽനിന്ന് ഒാരോ കുടുംബ യൂണിറ്റുകളിലെ ആളുകളുടെ വീടുകളിലേക്കാണ് കരോൾ സംഘം എത്തുക. ഞങ്ങളെ കാത്ത് രുചികരമായ ഭക്ഷണവും കേക്കും വൈനും ഇരിപ്പുണ്ടാവും. അല്പം മാത്രമേ കഴിക്കൂ. എല്ലാ വീട്ടിലും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. അവധി കഴിഞ്ഞ് സ്കൂളിൽ എത്തുമ്പോൾ ക്രിസ്‌മസ് കൂട്ടുകാരെ  ലഭിക്കും. പള്ളിയിലെ കാറ്റീസത്തിൽനിന്നും കൂട്ടുകാരെ  സമ്മാനമായി ലഭിക്കും.എല്ലാ ക്രിസ്‌മസിനും അമ്മ പുതിയ വസ്ത്രം തുന്നിത്തരും. രാത്രി കുർബാനയ്ക്ക് പോവുമ്പോൾ എല്ലാ ബന്ധുക്കളെയും കാണാൻ കഴിയും. പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ പ്രതിഷ്ഠിച്ച ശേഷം എല്ലാവരും പരസ്പരം ആലിംഗനം ചെയ്ത്  ആശംസ നേരും. വീട്ടിൽ എത്തുമ്പോൾ അമ്മയുടെ വക ബിരിയാണി. ബന്ധുക്കൾ എല്ലാവരും എത്തുന്നതിന്റെ സന്തോഷം. സിനിമയിൽ വന്നശേഷം വീട്ടിലെ ക്രിസ്‌മസ് ആഘോഷത്തിന് പങ്കെടുക്കാൻ കഴിയാറില്ല. ഇത്തവണ ക്രിസ്‌മസ് വീട്ടുകാർക്ക് ഒപ്പമായിരിക്കും. അമ്മയുടെ ബിരിയാണി കഴിക്കണം. വീട്ടിൽ പുൽക്കൂട് ഒരുക്കാൻ വരണമെന്ന് ബന്ധുക്കളോട്  പറഞ്ഞിട്ടുണ്ട്. പോയകാലം തിരികെ കിട്ടില്ലെങ്കിലും ഒാർമകൾ ഒരിക്കലും നഷ്ടപ്പെടില്ലല്ലോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANU EMMANUAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.