SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.08 AM IST

പാതിരാത്രിയിൽ എടുത്ത പകൽ ചിത്രം

dathan

ഇക്കാലത്ത് ഒരു ചിത്രം പകർത്തുക അത്ര കഷ്‌ടമുള്ള കാര്യമല്ല.സെൽഫോണിന്റെ വരവോടെ ഫോട്ടോഗ്രാഫി കൂടുതൽ ജനകീയമായി.ഫേസ്ബുക്കും വാട്സാപ്പുമൊക്കെ വന്നപ്പോഴേക്കും ആൾക്കരുടെ ആവേശം ഇരട്ടിച്ചു! പോരെങ്കിൽ ഇഷ്‌ടാനുസരണം ചിത്രങ്ങളിൽ മാനിപ്പുലേഷനും കൃത്രിമങ്ങളും വരുത്താമെന്ന സൗകര്യവുംകൂടി കിട്ടിയപ്പോൾ എല്ലാം മാറിമറിഞ്ഞു. അതോടെ ഫോട്ടോഗ്രാഫിയുടെ വിശ്വാസ്യതയെപ്പോലും അത് ചോദ്യം ചെയ്യാൻ തുടങ്ങി. അങ്ങനെ വന്നപ്പോൾ അനർഘ നിമിഷങ്ങളിൽ അപൂർവ്വമായി കിട്ടുന്ന യഥാർത്ഥ ചിത്രങ്ങളെയും സമൂഹം സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. എനിക്കുതന്നെ അത്തരം ധാരാളം അനുഭവങ്ങളുണ്ട്!

അതുകൊണ്ടുതന്നെ പറയട്ടെ തികച്ചും അസാധാരണവും അവിശ്വസനീയവുമായ ഒരു ചിത്രത്തെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്. മറ്റാരും ശ്രമിക്കാത്തതും എടുക്കാത്തതുമായ ഒരു ചിത്രമാണ് ഇത്. തികച്ചും ഭാഗ്യം കൊണ്ടുമാത്രം കിട്ടിയതും. ലോകത്തുതന്നെ മറ്റാരെങ്കിലും ഈ തരത്തിൽ ഒരു ചിത്രം പകർത്തിയതായി അറിവില്ല. അപകട സാദ്ധ്യതയുള്ളതും സാഹസികവുമായ ഒരു ചിത്രീകരണവുമായിരുന്നു ഇത് എന്ന് പ്രത്യേകം പറയട്ടെ!  ഇക്കാണുന്ന ചിത്രത്തിൽ എന്താണ് ഇത്ര പ്രത്യേകത എന്ന് പലരും ചോദിച്ചേക്കാം. പകൽ സമയത്തു പകർത്തിയ ടൗണിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു സാധാരണ പ്രകൃതിദൃശ്യം എന്നതിൽ കവിഞ്ഞു മറ്റുപ്രത്യേകതകൾ ഒന്നും പ്രത്യക്ഷത്തിൽ ഇതിൽ കാണാനുമില്ല! അവിടെയാണ് ഇതിന്റെ പ്രത്യേകത എന്നു പറയാം!
ഒരു ദിവസം വൈകുന്നേരത്തോടെ കൂനൂരിൽ മഴ തുടങ്ങി. രാത്രി ഒമ്പതു മണിയോടെ മൊത്തത്തിൽ കറന്റ്  പോയി ആ പ്രദേശം മുഴുവൻ ഇരുട്ടിലായി. അതിനിടെ മഴ ശക്തി പ്രാപിക്കുകയും ഇടിയും മിന്നലും കലശലായി ഉണ്ടാകാനും തുടങ്ങി. ഭക്ഷണം കഴിച്ചിട്ട് വെറുതെ ഇരുന്നപ്പോൾ ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഒരു ചിത്രം എടുത്താലോ എന്ന് ഉദ്ദേശിച്ച് ഞാൻ കതകു തുറന്നു. ബാൽക്കണിയിലേക്ക് ഇറങ്ങി.എങ്ങും നല്ല ഇരുട്ട്! അതിനിടെ മഴയ്‌ക്ക് അല്പം ശമനമുണ്ടായി. എന്നാൽ ഇടിയും മിന്നലും തുടർന്നുകൊണ്ടേയിരുന്നു. ഇടിമിന്നൽ ചിത്രങ്ങൾ എടുക്കുക എന്ന് പറഞ്ഞാൽ പലരും കരുതുന്നത് വെള്ളിവെളിച്ചത്തിൽ വേരുകൾ പോലെ ആകാശത്തിൽ കാണപ്പെടുന്ന സ്‌ഫുലിംഗപ്രകാശത്തെ പകർത്തുക എന്നാണ്. കാമറ ട്രൈപ്പോഡിൽ വച്ചിട്ട് ഡിലൈഡ് ആക്ഷനിൽ വച്ചോ (ഷട്ടർ സ്‌പീഡ് കുറയ്‌ക്കുക) ആ സെറ്റിംഗിൽ വച്ച് ആർക്കും എടുക്കാവുന്ന ഒരു എളുപ്പ പണിയാണ് അത്തരം ഇടിമിന്നൽ ചിത്രം പകർത്തുക എന്നത്. പലരും അങ്ങനെ എടുത്തിട്ടുമുണ്ടാകും.എന്നാൽ എന്റെ  ഉദ്ദേശം അതായിരുന്നില്ല… ഇതേപ്പറ്റി വളരെ കൂടുതലായി പറയേണ്ടിവരും. സ്ഥലപരിമിതി കാരണം കാര്യങ്ങൾ ചുരുക്കിപ്പറയാം.
പ്രകാശം കൂടുതലായി ആവശ്യമുള്ള ഒന്നാണ് രാത്രിയിലെ ഫോട്ടോഗ്രാഫി. അതും ഫ്ളാഷോ മറ്റു കൃത്രിമ ലൈറ്റുകളോ ഇല്ലാതെ! മിന്നൽ പ്രകാശത്തിൽ ഫോട്ടോ എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മിന്നലുകൾ ഇടവിട്ട് ഉണ്ടാകുമെങ്കിലും അങ്ങിങ്ങായി മാറിമാറി വരുമ്പോൾ ഈവൻ ലൈറ്റ് ഒരിക്കലും കിട്ടുമായിരുന്നില്ല. 

ഏതായാലും ഞാൻ ഉദ്ദേശിക്കുന്ന പുതിയ ഒരു ഫോട്ടോയ്‌ക്ക് വേണ്ടി ബാൽക്കണിയിൽ തന്നെ വളരെ സമയം കാത്തു നിന്നു. ഒടുവിൽ ഏറെ നേരത്തിനുശേഷം ഞാൻ പ്രതീക്ഷിച്ചതുപോലെ പകൽവെളിച്ചം കണക്കെ ഒരു മിന്നൽപ്പിണർ കടന്നുവരികയും നല്ലരീതിയിൽ വെളിച്ചം ഉണ്ടാകുകയും ചെയ്തു. സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ ആകാശത്തു കണ്ട ആ മിന്നൽ പ്രകാശത്തെ പകർത്താനല്ല ഞാൻ ശ്രമിച്ചത്. ആ വെളിച്ചം ഉപയോഗിച്ച് താഴെയുള്ള പ്രകൃതിദൃശ്യം എടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഉദ്ദേശിച്ചതുപോലെ തന്നെ ഒറ്റ ക്ലിക്കിൽ അത് നന്നായി കിട്ടുകയും ചെയ്തു! (മറ്റൊരു ക്ലിക്കിനു സാദ്ധ്യതയുമില്ല)രാത്രയോ പകലോ എന്നുപോലും തിരിച്ചറിയാത്ത തരത്തിലുള്ള ഈ അപൂർവചിത്രം രാത്രി പത്തു മണിക്ക് എടുത്തതാണ്. ആർക്കും ഓടിപ്പോയി ഇങ്ങനെ ഒന്ന് പരീക്ഷിക്കാനും പറ്റില്ല. മഴയോടനുബന്ധിച്ചായിരിക്കും സാധാരണ ഇടിയും മിന്നലും ഉണ്ടാവുക. എല്ലാമഴയ്‌ക്കും അത് കാണണമെന്നുമില്ല. അഥവ ഉണ്ടായാൽത്തന്നെ ആവശ്യമായ രീതിയിൽ എല്ലായിടവും ഒരുപോലെ വെളിച്ചം കിട്ടണമെന്നില്ല. കിട്ടിയാൽത്തന്നെ ആ എക്‌സ്‌പോഷർ കൃത്യമായിരിക്കുമെന്ന് ഉറപ്പുപറയാനും പറ്റില്ല!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, KAZCHAYKKAPPURAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.