SignIn
Kerala Kaumudi Online
Saturday, 27 July 2024 5.23 AM IST

മൂന്ന് തലമുറകൾക്ക് നൽക്കാഴ്ചയൊരുക്കി സുദർശനം

k

സുദർശനം കേവലമൊരു സ്വകാര്യ സംരംഭമല്ല . മറിച്ച് ഒരുപിടി ആയുർവേദ സ്‌നേഹികളുടെയും ശാസ്ത്രജ്ഞരുടെയും, ജീവകാരുണ്യ പ്രവർത്തകരുടെയും കൂട്ടായ ചിന്തയിൽ 1980 കളുടെ മദ്ധ്യത്തിൽ ഉരുത്തിരിഞ്ഞ ഒരാശയത്തിന്റെ ഒരു ഭാഗമാണ്.
എട്ട് അംഗങ്ങളുള്ള  അഷ്ടാംഗായുർവേദത്തിലെ ഓരോ ബ്രാഞ്ചുകളെയും പുരാതന മേന്മയിലേക്ക് തിരികെ വളർത്തിയെടുക്കുക എന്ന ബൃഹത്തായ സ്വപ്നത്തിന്റെ ഭാഗമാണ് സുദർശനം. കായ, ബാല, ഗ്രഹ , ഊർദ്ധ്വാംഗ, ശല്യ ദംഷ്ട്ര, ജരാ ചികിത്സകളടങ്ങിയ 8 വിഭാഗങ്ങളിൽ ഊർദ്ധ്വാംഗ വിഭാഗത്തിൽ ഉപവിഭാഗമാണ് നേത്രചികിത്സ.ശലാക  ശസ്ത്രം കൊണ്ട് ക്രിയകൾ ചെയ്യുന്ന എന്ന അർത്ഥത്തിൽ  ശാലാക്യ തന്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.
1990 ൽ പ്രശസ്ത നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധനും പദ്മഭൂഷൺ ജേതാവുമായ ചെന്നൈ ശങ്കര നേത്രാലയം സ്ഥാപകൻ ഡോ.എസ് .എസ് ബദരീനാഥിനോട് അഭ്യർത്ഥിച്ച പ്രകാരം അദ്ദേഹം തിരുവല്ലയിൽ വന്ന് രണ്ടുദിവസം താമസിച്ച് ആയുർവേദ നേത്രചികിത്സയുടെ മേന്മയും കുറവുകളും മനസിലാക്കുകയും കുറവുകൾക്ക് പരിഹാരമായി 26 പേജോളം വരുന്ന ബൃഹത്തായ ഒരു കർമ്മ പദ്ധതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ആയുർവേദ ബിരുദധാരിയായ ഡോ. ബി.ജി.ഗോകുലനെ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷന് കീഴിൽ എം. എസ് ഫെല്ലോ വിദ്യാർത്ഥികൾക്കൊപ്പം ഒരു വർഷം പരീശീലിപ്പിക്കുകയും പരിശോധനാ രീതികളും ഗവേഷണ മാതൃകകളും പഠിപ്പിക്കുകയുമുണ്ടായി.
സ്വയം വിമർശനബുദ്ധിയോടെ ആധുനിക നേത്രചികിത്സയുടെ അനവധി ന്യൂനതകൾ ചൂണ്ടിക്കാട്ടിയ ഡോ. ബദരീനാഥ് , അവയ്ക്കെല്ലാം വലിയ അളവിലുള്ള പരിഹാര മാർഗങ്ങൾ ആയുർവേദത്തിന് സംഭാവന ചെയ്യാൻ കഴിയും എന്നും തന്റെ പ്രവർത്തന റിപ്പോർട്ടിൽ സൂചിപ്പിക്കുകയുണ്ടായി.
ആധുനിക സങ്കേതങ്ങളിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം 1993 ലാണ് സുദർശനം നേത്രചികിത്സാലയം ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്.
30 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ അനവധി മറ്റു പ്രകാരത്തിൽ , ചികിത്സയോ ശസ്ത്രക്രിയയോ സാദ്ധ്യമല്ലാത്ത ഞരമ്പു സംബന്ധമായ കാഴ്ച ക്കുറവിനും ഇതര നേത്രരോഗങ്ങൾക്കും ആശാവഹമായ പരിഹാരമുണ്ടാക്കാൻ സുദർശനത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനകരമാണ്
കുട്ടികളിലെ വർദ്ധിച്ചുവരുന്ന കാഴ്ചവൈകല്യങ്ങൾ, മുതിർന്നവരിലെ ഞരമ്പു സംബന്ധമായ കാഴ്ചത്തകരാറുകൾ, അലർജി സംബന്ധമായ അനവധി നേത്രരോഗങ്ങൾ, പ്രതിരോധ സംവിധാനത്തിന്റെ തകരാർ മൂലമുണ്ടാകുന്ന (Auto immune ) രോഗങ്ങൾ, യുവാക്കളിൽ ക്രമേണ കാഴ്ച നശിപ്പിക്കുന്ന കെരറ്റോക്കോണസ് എന്നിവയെല്ലാം ആയുർവേദത്തിൽ ഫലപ്രാപ്തി നൽകുന്ന രോഗങ്ങളായി മാറി എന്നത് ഏറെ ശ്രദ്ധേയമാണ്
ഇത്തരത്തിലുള്ള നൂറുകണക്കിന് രോഗചികിത്സയുടെ ഡാറ്റ പരിശോധിച്ച് ഗവേഷണ ഫലം പ്രസിദ്ധീകരിക്കുവാനായി ഭാരതത്തിലെതന്നെ മുൻനിര ആയുർവേദ വിദ്യാഭ്യാസ സ്ഥാപനമായ ഗുജറാത്ത് പാരുൾ യൂണിവേഴ്‌സിറ്റിയുമായി ധാരണയിലെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ കേരളത്തിലെ അമൃത വിശ്വവിദ്യാലയത്തിലെ ആയുഷ് ഗവേഷണ വിഭാഗവുമായും ചർച്ചകൾ നടക്കുന്നുണ്ട്.

സുദർശനം ആയുർവ്വേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെന്റർ തിരുവല്ല
ബന്ധപ്പെടുക : 80 75 15 06 03
nterafoundation.com ‍ ‍| bggokulan@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.