നെടുമങ്ങാട് : മരിക്കും മുമ്പ് ക്രൂരമായ ശാരീരിക പീഡനത്തിന് സിദ്ധാർത്ഥ് വിധേയനായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ജലാംശം ഉണ്ടായിരുന്നില്ല. കഴുത്തിൽ ഇലക്ട്രിക് വയർ ഉപയോഗിച്ച് വലിച്ചു മുറിക്കിയതായും ശരീരമാകെ മർദ്ദനത്തിൽ ചതവേറ്റതായും പറയുന്നു. വയറിലും നെഞ്ചിലും കാല് കൊണ്ടുള്ള മർദ്ദനവും മുതുകിൽ ബെൽറ്റിന്റെ ബക്കിൾ കൊണ്ടുള്ള അടിയുമേറ്റു. കഴുത്തിൽ തൂങ്ങിയതിന്റെ പാടും രണ്ടു ദിവസം പഴക്കമുള്ള മുറിവുകളുമുണ്ട്. തലയുടെ പുറംഭാഗം തകർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |