SignIn
Kerala Kaumudi Online
Friday, 29 March 2024 9.27 PM IST

രാഹുൽ വധം: കൂട്ടുകാരായ രണ്ട് പേർ അറസ്റ്റിൽ, തുമ്പായത് ഭാര്യയുടെ ഫോൺ കോൾ

murder

ചങ്ങനാശേരി: രാഹുൽ വധത്തിൽ കേസിന് തുമ്പായത് ഭാര്യയുടെ ഫോൺകോൾ. മരണപ്പെട്ടത് കൂട്ടുകാരന്റെ കല്ല്യാണത്തിന് സംഭാവന നൽകാത്തതിനെചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ. ചമ്പക്കരയിലെ സ്വകാര്യ ബസിലെ ഡ്രൈവർ കറുകച്ചാൽ കുമ്പിടി ബംഗ്ലാകുന്നിൽ രാഹുൽ (35) ആണ് കൊല്ലപ്പെട്ടത്. സ്വന്തം കാറിനടിയിൽ കഴിഞ്ഞ ശനിയാഴ്ച  രാവിലെ ആറിനാണ് ചമ്പക്കര തൊമ്മച്ചേരി ബാങ്ക്പടി ഇടറോഡിൽ മൃതദേഹം കണ്ടെത്തിയത്.  രാഹുലിന്റെ സുഹൃത്തുക്കളായ തോട്ടയ്ക്കാട് സ്വദേശികളായ വിഷ്ണു (26), സുനീഷ് (42) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ‌ഡ് ചെയ്തു.
സംഭവസമയത്ത് രാത്രിയിൽ ഭാര്യ ശ്രീവിദ്യ ഫോൺ വിളിച്ചപ്പോൾ രാഹുൽ എടുത്തെങ്കിലും സംസാരിച്ചില്ല. എന്നാൽ വഴക്കുകൂടുന്നതിന്റെ ശബ്ദം കേട്ടിരുന്നു. ഇത് ഫോണിൽ റിക്കാർഡ് ചെയ്തിരുന്നു. ഇത് പൊലീസിന് പിറ്റേ ദിവസം തന്നെ കൈമാറിയതാണ് കേസ് തെളിയാൻ സഹായകമായത്.
കാർ കേടായതിനെ തുടർന്ന് നന്നാക്കുന്നതിനായി അടിയിൽ കയറുകയും അപകടം സംഭവിച്ച് മരിക്കുകയുമായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ശരീരത്തിൽ അമർന്ന നിലയിലായിരുന്നില്ല വാഹനം കിടന്നത് എന്നത് മരണത്തിൽ ദുരൂഹത ഉയർത്തിയിരുന്നു. കൂടാതെ മൃതദേഹത്തിൽ നിന്ന് നാല് മീറ്ററോളം അകലെ ചെരുപ്പ് കണ്ടെത്തിയിരുന്നു. നിലത്ത് ഉരഞ്ഞ നിലയിൽ രാഹുലിന്റെ വസ്ത്രത്തിൽ പാടുകളുമുണ്ടായിരുന്നു. ഇതെല്ലാം രാഹുലിന്റെ മരണത്തിൽ ദുരൂഹതയേറിയിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രാഹുലിന്റെ തലയ്ക്കുള്ളിൽ ക്ഷതമേറ്റതായി തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഉൗർജിതമാക്കുകയായിരുന്നു. 
വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഒരേ കമ്പനിയുടെ രണ്ടു ബസുകളിലെ തൊഴിലാളികളായ മൂവരും സഹപ്രവർത്തകന്റെ വിവാഹ ചടങ്ങിന് നെടുംകുന്നത്തേക്ക് പോയി. ഇവിടെ എത്തിയ ശേഷം ഇവർ മദ്യപിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തു. രാത്രി 10 ഓടെ വിഷ്ണുവിന്റെ ബൈക്കിൽ മൂവരും ബസ് ഗാരേജിലെത്തി. ഇവിടെ വച്ച് വീണ്ടും തർക്കമുണ്ടായി.
രാഹുലും വിഷ്ണുവും സുനീഷും തമ്മിൽ വിവാഹത്തിന് സംഭാവന നൽകാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും സുനീഷും വിഷ്ണുവും ചേർന്ന് രാഹുലിനെ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. നിലത്തുവീണ രാഹുലിന്റെ നെഞ്ചിൽ വിഷ്ണു ചവിട്ടി. പിന്നീട് മൂവരും വീട്ടിലേക്ക് മടങ്ങി. 
യാത്രാമദ്ധ്യേ രാഹുലിന്റെ കാർ കേടായി. തുടർന്ന് രാഹുൽ തകരാർ പരിഹരിക്കുന്നതിനായി വാഹനത്തിന്റെ അടിയിൽ കയറുകയും ശരീരത്ത് ഏറ്റ പരിക്കിന്റെ കാഠിന്യത്തിൽ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.