SignIn
LITERATURE
Sun 28 April 2024
LATEST NEWS
MOST READ
ഇതിഹാസമുത്തുകൾ
സുഭദ്രാഹരണം കുറച്ചുസമയത്തിനുശേഷം കൃഷ്‌ണൻ അർജുനൻ തങ്ങിയിരുന്ന സ്ഥലത്തെത്തിയ വിഷയം ചർച്ചചെയ്‌തു. സുഭദ്രയെ അ‌ർജുനന് വിവാഹം ചെയ്‌തു കൊടുക്കുന്നതിനു തനിക്ക് പൂർണ സമ്മതമാണെന്ന് കൃഷ്‌ണൻ വെളിപ്പെടുത്തി. എന്നാൽ അവളുടെ മനസിൽ ആരെയാണ് കണ്ടുവച്ചിട്ടുള്ളതെന്ന് തനിക്കറിയില്ലെന്നും സ്വയംവരത്തിൽ അവൾ ആരെ വരിക്കുമെന്ന് അറിയില്ലെന്നും കൃഷ്‌ണൻ പറഞ്ഞു. അതിനാൽ അവളുടെ മനസിലിരുപ്പ് പിടിച്ചെടുക്കാൻ അവസരം ഒരുക്കാമെന്ന് കൃഷ്‌ണൻ അർജുനനെ സമാധാനപ്പെടുത്തി. ഇതിൻപ്രകാരം സുഭദ്ര‌യുടെ വീട്ടിൽ നിന്നും ഭിക്ഷ സ്വീകരിക്കുന്നതിനുള്ള ഏർപ്പാട് കൃഷ്‌ണൻ തരപ്പെടുത്തിക്കൊടുത്തു. October 13, 2021
വിജയപാത
കടൽ പറഞ്ഞ നക്ഷത്രമത്സ്യങ്ങളുടെ കഥ ''എനിക്ക് മറ്റുള്ളവരെ സഹായിക്കണമെന്നുണ്ട്. പക്ഷേ കൈയിൽ പത്ത് നയാപൈസ ഇല്ലാതെ പറഞ്ഞിട്ടെന്തുകാര്യം?"" മിക്കവരും സ്വയം ന്യായീകരിക്കുന്ന ഒരു സ്ഥിരം വാചകമാണ് ഇത്. സഹായിക്കുക എന്നത് പൊന്നും പണവും കൊണ്ടു മാത്രമല്ലെന്നും അത് ഒരു മനോഭാവമാണെന്നും മനസിലാക്കാത്തതുകൊണ്ടാണ് ഇത്തരം ആത്മരോദനം ഉയരുന്നത്. എത്രപേരെ സഹായിച്ചു എന്നതല്ല പ്രധാനം. നമ്മുടെ സഹായം കൊണ്ട് ആർക്കെങ്കിലും ജീവിതത്തിൽ ചെറിയ മാർഗങ്ങൾ എങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതിനാണ് പ്രാധാന്യം. ഈ വിഷയത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കഥയുണ്ട്. October 13, 2021
ജൂൺ: ചില സ്‌ക്കൂളോർമകൾ...!
കാലം 1967. കൊറോണയും ഓൺലൈൻ പ്രവേശനോത്സവപ്രഹസനങ്ങളൊന്നുമില്ലാഞ്ഞിട്ടും ജൂണിൽ സ്‌കൂളുകൾ തുറന്നിരുന്നില്ല. കാരണം അക്കാലത്ത് ആ ദേശത്ത് സ്‌കൂളുകളേ ഇല്ലായിരുന്നു..! അച്‌ഛനും അമ്മയും ഞാനും അനിയത്തിയും വയനാട്ടിലാണപ്പോൾ. കൃത്യമായി പറഞ്ഞാൽ ബത്തേരിക്കടുത്തു വടുവഞ്ചാലിൽ. അച്‌ഛന് അമ്പലവയൽ ബ്ലോക്കോഫീസിലായിരുന്നു പണി. അറുപതുകളിലെ വയനാട്, മലയും ചുരങ്ങളും കാടും കാപ്പിത്തോട്ടങ്ങളും പണിയക്കുടികളും മാത്രമുള്ള ഒരു അപരിഷ്‌കൃത ഭൂഭാഗമായിരുന്നു. അതിനാൽ അച്‌ഛൻ എന്നെ നാലാം വയസിൽത്തന്നെ ജൂൺ മാസമഴയിലൂടെ സിദ്ധാർത്ഥൻ മാമന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി June 13, 2021
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.