SignIn
Kerala Kaumudi Online
Friday, 26 April 2024 9.16 PM IST

അസാധാരണം കണ്ണൂരിലെ ഇംഗ്ലീഷ് ചർച്ച്

ss

കണ്ണൂരിലെ സെന്റ് ജോൺസ് ഇംഗ്ലീഷ് ദേവാലയത്തിന്റെ സെമിത്തേരിക്ക് രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥകൾ പറയാനുണ്ട്. 1811ൽ ബ്രിട്ടീഷ് പട്ടാളക്കാർക്കും തടവുകാർക്കുമായി അവർ തന്നെ നിർമ്മിച്ച ദേവാലയമാണിത്. ഗ്രീക്ക് റോമൻ ശൈലിയിൽ നിർമ്മിച്ച പള്ളിക്ക് 212 വർഷങ്ങൾക്ക് ഇപ്പുറവും അതേ പ്രൗഢിയാണ്. അന്നത്തെ ഇരിപ്പിടവും, നാണ തൊട്ടിയും, ഖജനയും തന്നെയാണ് ഇന്നും പള്ളിയിൽ ഉപയോഗിക്കുന്നത്. പള്ളിമണിക്കും പള്ളിയോളം പഴക്കമുണ്ട്. അന്ന് ഇംഗ്ലണ്ടിൽ നിന്ന് എത്തിച്ച മണിയാണ് പള്ളിയിൽ ഇപ്പോഴും മുഴങ്ങുന്നത്. 1935ൽ അതായത് 124 വർഷത്തിന് ശേഷമാണ് ആദ്യമായി ഒരു ഇന്ത്യൻ വംശജൻ പള്ളി വികാരിയായി ചുമതലയേറ്റത്. എന്നാൽ തദ്ദേശീയർക്ക് പള്ളിയിൽ പ്രവേശനം അനുവദിച്ചത് 1950ന് ശേഷമാണ്. അതും ഇരു വശത്തുമുള്ള കൂടിനുള്ളിൽ നിന്ന് മാത്രം കുർബ്ബാന വീക്ഷിക്കാൻ

ആഷ്ലി ജോസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHOTO, CHURCH
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.