ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് എ.ബി.പി - സി വോട്ടർ സർവേ ഫലം.കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ തൂക്ക് സഭയെന്നാണ് സൂചന. കഴിഞ്ഞ മാസം നടത്തിയ സർവേയാണ്.ഉത്തർപ്രദേശിലെ പുതിയ സാഹചര്യത്തിൽ സ്ഥിതി മാറിയേക്കാം
ജയസാധ്യത
യു.പി
403: മൊത്തം സീറ്റ്
241 - 249 :ബി.ജെ.പി
130-138 :സമാജ് വാദി പാർട്ടി
15 -19 : ബി.എസ്.പി
3- 7: കോൺഗ്രസ്
പഞ്ചാബ്
117: മൊത്തം സീറ്റ്
49- 55 :ആം ആദ്മി
30-47: കോൺഗ്രസ്
17-25: അകാലിദൾ
01: ബി.ജെ.പി
ഉത്തരാഖണ്ഡ്
70: മൊത്തം സീറ്റ്
42 - 46: ബി.ജെ.പി
21-25 : കോൺഗ്രസ്
04:ആം ആദ്മി
02: മറ്റുള്ളവർ
ഗോവ
40: മൊത്തം സീറ്റ്
24-28:ബി.ജെ.പി
1- 5: കോൺഗ്രസ്
3- 7: ആം ആദ്മി
4- 8 :മറ്റുള്ളവർ
മണിപ്പൂർ
60: മൊത്തം സീറ്റ്
21-25: ബി.ജെ.പി
18-22: കോൺഗ്രസ്
4-8 : നാഗാ പീപ്പിൾസ് ഫ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |