SignIn
Kerala Kaumudi Online
Thursday, 21 May 2026 12.44 AM IST

യുവതികളെ എത്തിക്കുന്നത് ഫാഷൻ ശില്പശാലയ്ക്കെന്ന് പറഞ്ഞ്,   അന്വേഷണം സിനിമാ- സീരിയൽ താരങ്ങളിലേക്ക്

l

തിരുവനന്തപുരം : ഫാഷൻ ശില്പശാലയെന്ന വ്യാജേന യുവതികളെ ദുബായിൽ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറിയ കേസിലെ അന്വേഷണം സിനിമാ-സീരിയൽ താരങ്ങളിലേക്കും ഗുണ്ടാസംഘങ്ങളിലേക്കും വ്യാപിപ്പിച്ചു. മുഖ്യപ്രതിയായ ആലുവ തൈനോത്തിൽ കടവിൽ താമസിക്കുന്ന ഗുരുവായൂർ സ്വദേശി സിന്ധുവിന്റെ (സ്റ്റോയ്‌സി, 56) മകനും മകളും നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് ചില താരങ്ങളുമായി ബന്ധമുണ്ട്. ഇവർ മുഖേന യുവതികളെ സ്വാധീനിച്ചാണോ ദുബായിൽ എത്തിച്ചതെന്ന് പരിശോധിക്കും. 

റിമാൻഡിലുള്ള രണ്ടാം പ്രതി തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീനയ്‌ക്ക് (23) ലഹരി, ഗുണ്ടാ മാഫിയകളുമായി അടുത്ത ബന്ധമുണ്ട്. ഗുണ്ടാനേതാവായ ആൺസുഹൃത്ത് ഔറംഗസേബിന്റെ പേരിൽ ഇവർ പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഔറംഗസേബിനായി അന്വേഷണം ശക്തമാക്കി. എൻ.ഐ.എയും കേസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.


മുംബയ് വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തു തുടങ്ങി. എത്രകാലമായി ഇടപാട് തുടങ്ങിയിട്ട്, എത്ര യുവതികളെ ദുബായിൽ എത്തിച്ചു, പിന്നിൽ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ശ്രമം. മോഡലിംഗ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ്. യുവതികൾക്ക് വിസ നൽകിയതും ദുബായിൽ സൗകര്യങ്ങൾ ഒരുക്കിയതും ഇവരാണ്. മോഡലിംഗ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലിൽ താമസം എന്നിവ വാഗ്ദാനം ചെയ്താണ് യുവതികളെ പ്രലോഭിപ്പിച്ചത്. കേസിൽ റിമാൻഡിലായ പൊന്നാനി സ്വദേശി മഞ്ജിമ, അലീന എന്നിവരാണ് സിന്ധുവിനുവേണ്ടി യുവതികളെ കണ്ടെത്തിയിരുന്നത്. കേസിൽ രണ്ട് സ്ത്രീകളെ പിടികൂടാനുണ്ട്. 

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASE DARY, DUBAI SEX RACKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY