SignIn
Sun 28 April 2024
LATEST NEWS
MOST READ
ഒറ്റത്തിരത്തോക്ക് (13) ഉറങ്ങാത്തവരുടെ രാത്രി
''ഡോ. ആൻഡ്രൂസ് താങ്കൾ പറഞ്ഞത് വള്ളി പുള്ളി വിടാതെ കേട്ടെന്നു മാത്രമല്ല അതേ അളവിൽത്തന്നെ എനിക്ക് മനസിലാക്കാനും സാധിക്കുന്നുണ്ട്. അവസാനം താങ്കൾ പറഞ്ഞ ഒരു സ്വഭാവം വച്ച് നോക്കുമ്പോൾ അലീന നാമെല്ലാം വൈദ്യശാസ്ത്രത്തിൽ പറയുന്നത് പോലെ മൾട്ടിപ്പിൾ പെഴ്സനാലിറ്റിക്ക് വിധേയായിട്ടുള്ള ഒരു പെൺകുട്ടിയാണ്. വളരെ ഗൗരവത്തോടെയും അതേക്കാൾ അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടുന്ന ഒരു സംഗതിയാണിത്. പിന്നെ താങ്കൾ കരുതുന്നത് പോലെ ഒരു എക്‌സോർസിസം എന്നത് അത്രമാത്രം എളുപ്പവുമല്ല, പെട്ടെന്ന് ചെയ്യാൻ കഴിയുന്നതുമല്ല. വിദേശരാജ്യങ്ങളുടേതുപോലെയല്ല ഇവിടെ ഈ കൊച്ചുകേരളത്തിൽ. നിങ്ങളുടെ ഗ്രാമത്തിലെ ആ മെന്റൽ അസൈലം എന്നത് അതിനുവേണ്ടി എത്രമാത്രം പാകപ്പെട്ടു കിടക്കുന്നു എന്നെനിക്ക് കാണാതെ പറയാനും വയ്യ. അതിനേക്കാളുപരി ഞാൻ ഒരു വലിയ പ്രസ്ഥാനത്തിന്റെ കുടക്കീഴിൽ ആണെന്നത് എനിക്കുള്ള സ്വാതന്ത്ര്യത്തേക്കാൾ അസ്വാതന്ത്ര്യമാണ് അനുവദിച്ചു തരുന്നത്. പിന്നെ എക്‌സോർസിസത്തിനുള്ള അപ്രൂവൽ കിട്ടുക എന്നതൊക്കെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്. അതുകൊണ്ട് ഡോക്‌ടർ ദയവു ചെയ്‌ത് ഒരിക്കലും താങ്കൾ നിരാശപ്പെടില്ല എന്ന് കരുതി പറയട്ടെ, അത് നമുക്ക് മുന്നിൽ മറ്റൊരു മാർഗവും ഇല്ലെന്നു ഉറപ്പായാൽ മാത്രം ചെയ്യാനായി മാറ്റിവയ്‌ക്കാം. അതിന്റെ ഏതറ്റം വരെയും നിവർത്തിയില്ലെങ്കിൽ മാത്രം അന്ന് നമുക്ക് പോകാം."" October 20, 2021
ഒറ്റത്തിരത്തോക്ക് ഡോക്‌ടർ ഫാദർ ബെഞ്ചമിന്റെ എക്‌സോർസിസം
ഒരു ദിനം രാത്രി ഞാൻ അലീനയുടെ മുറിയിൽ എത്തി. ഏകദേശം പത്തുമണിയായിരുന്നു സമയം. അവൾ ഉറങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ ഉറക്കത്തിൽ നിന്നും ഉണർത്തുകയെന്ന ബുദ്ധിമുട്ടിൽ നിന്നും ഒഴിഞ്ഞുകിട്ടി. ചില നേരത്ത് എന്റെ ഒ. പി നേരം പതിനൊന്നു കഴിയുന്നതിനാൽ അവിടെയുള്ളവർക്ക് അതിൽ അത്ഭുതമില്ലായിരുന്നു. അലീനയെ ഞാൻ ഒ.പിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഏകദേശം ഒരു മണിക്കൂറോളം ഞാൻ അവളുമായി സംസാരിച്ചു. അവളുടെ ഭൂതകാലത്തേക്കും വീട്ടുകാര്യങ്ങളിലേക്കും കടക്കാൻ ശ്രമിക്കുമ്പോഴൊക്കെ പറയാൻ മടിക്കുന്നതായി തോന്നി. ഞാൻ അവളിലേക്കിറങ്ങാൻ ശ്രമിച്ചുകൊണ്ടിരുന്നു. October 13, 2021
ഒറ്റത്തിരതോക്ക്
അകലേക്ക് കൃത്യമായ ഒരിടത്തു ഉറക്കാത്ത ദൃഷ്‌ടിയുമായി അമ്മ പറഞ്ഞു. ''അങ്ങനെ  ഒരാളെ കൃത്യതയോടെ തുറന്നു കാണിക്കാൻ എനിക്കാവില്ല. വാസ്തവത്തിൽ അങ്ങനെ ഒരാൾ എവിടെയെങ്കിലും പതിയിരിക്കുന്നുണ്ടോ എന്നും പറയാൻ വയ്യ. അപ്പന് ശത്രു ഉണ്ടെന്ന കാര്യം സത്യമാണ്. അത് പക്ഷെ ജോണിന്റേതു മാത്രമല്ല. നമ്മുടേതൊക്കെക്കൂടിയാണ്. അവന്റെ ലക്ഷ്യങ്ങൾ ജോണിൽ മാത്രമായി പരിമിതപ്പെടുത്താവുന്നയല്ല October 10, 2021
ഒറ്റത്തിരത്തോക്ക്: 11
ആവിപറക്കുന്ന ചായ പോളിന് നീട്ടിയ ശേഷം മുന്നിലെ കസേരയിൽ ഇരിക്കാൻ ഡോക്ടർ ആൻഡ്രൂസ് ആംഗ്യം കാണിച്ചു. ''അനുഭവം പറയുന്നതിൽ തീർച്ചയായും എനിക്ക് മടിയില്ല. കാരണം അനുഭവം എന്നത് സംഭവിച്ചുകഴിഞ്ഞ സത്യമാണ്. അത് പങ്കുവയ്ക്കേണ്ട സമയത്ത് പറയുകതന്നെ വേണം എന്ന അഭിപ്രായമാണ് എന്റേതും. മുൻപ് ഞാൻ താങ്കളോട് പറഞ്ഞ ഒരു കാര്യമില്ലേ, എന്റെ ചൂണ്ടയിലേക്ക് കൊത്തിപ്പറിക്കാനായി വന്ന ഒരു ഇരയെക്കുറിച്ച്… October 08, 2021
ഒറ്റത്തിരത്തോക്ക്: 4
ഡോക്‌ടർ ഒന്ന് നിർത്തി. ആ സമയം രണ്ടു ഗ്ലാസിൽ ചായയുമായി ഒരു സിസ്റ്റർ വന്നു. അവർ ഓരോ കപ്പ് ചായയെടുത്ത് മുന്നോട്ട് നടന്നു. ചൂടുകുറവായ ചായ പെട്ടെന്നുതന്നെ കുടിച്ചുതീർത്ത് കപ്പുകൾ ആ ട്രേയിൽ തന്നെ തിരികെ വെച്ചു. ആ സമയം അവർ ക്വാർട്ടേഴ്സിന്റെ ഭാഗത്തുനിന്നൊക്കെ നീങ്ങി മരങ്ങൾക്കിടയിലൂടെ നടക്കാൻ തുടങ്ങിയിരുന്നു. അവിടെ നല്ല പച്ചപ്പും തണുപ്പും ഉണ്ടായിരുന്നു. ആകെ ഒന്നുനോക്കിയപ്പോൾ മനസിനും ശരീരത്തിനും കുളിർമ അനുഭവപ്പെട്ടു. അതറിഞ്ഞിട്ടെന്നവണ്ണം ഡോക്‌ടർ പറഞ്ഞു: September 19, 2021
ഒറ്റത്തിരത്തോക്ക്: 3
ഡോ. ആൻഡ്രൂസ് ഒന്ന് നിർത്തി. പോളിന്റെ മറുപടി എന്തായിരിക്കുമെന്ന് അറിയാനുള്ള ഒരു ഉത്ക്കണ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു. ''പക്ഷേ എന്തിന്റെ പേരിലായാലും കഴുത്തിൽ സ്റ്റെതസ്‌കോപ്പ് തൂക്കി ഓപ്പറേഷൻ ടേബിളിൽ മൃതപ്രാണനായി കിടക്കുന്ന രോഗിയെ രക്ഷിക്കാൻ കൈയിൽ കത്രികയുമായി നിൽക്കുന്ന ദൈവത്തെപ്പോലുള്ള ഒരു ഡോക്ടർ ആരാച്ചാരുടെ കൊലക്കയറുമായി നിൽക്കുന്ന രംഗം എത്രയായിട്ടും ഉൾക്കൊളളാൻ കഴിയുന്നില്ല."" September 19, 2021
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.